പാലിക്കാന്‍ കഴിഞ്ഞെങ്കില്‍—എന്നു ഞാന്‍ ആശിക്കുന്നു. പൊതുവെ നോക്കുമ്പോള്‍ ആര്‍ക്കെങ്കിലും എന്തിലെങ്കിലും സ്ഥായിയായ സത്യസന്ധതയുണ്ടോ? നാം മറ്റുള്ളവരുടെ മുമ്പില്‍ നല്ലവരാകാന്‍ ശ്രമിക്കുകയല്ലാതെ നമ്മുടെ മുമ്പില്‍ നാം നല്ലവരാണോ? നമ്മുടെ പകലുകള്‍, നമ്മുടെ രാത്രികള്‍...?’