ദ്വീപിൽ മരിച്ചു കിടക്കുന്ന സ്ത്രീയെ കാണാൻ സ്കൂളിൽ നിന്നും കുട്ടികൾ കൂട്ടമായി എത്തുകയായിരുന്നു.ആ രൂപം കണ്ടപ്പോൾ ഭയമാണ് തോന്നിയതെങ്കിലും ആരെയും ത്രസിപ്പിക്കുന്ന ആ രൂപം മനസ്സിലോർത്തു സ്വയംഭോഗം ചെയ്ത എത്രയെത്ര രാത്രികൾ...കൊഴുത്തു തടിച്ച, മരിച്ചിട്ടും മരിക്കാത്ത അവയവങ്ങൾ. മലയാറ്റൂരിന്റെ യക്ഷിക്ക് ജീവൻ വച്ചതുപോലെ... ആ രൂപത്തെ കുറിച്ചു ഓർത്തപ്പോൾ ദേവനുണ്ണിയുടെ ലിംഗം കാമത്താൽ ഉണർന്നു. ഒന്നല്ല ഒരായിരം രാത്രികൾ അവളെ അനുഭവിച്ചാലും ആരും മടുക്കില്ല ആരോ ഒരാൾ നടന്നു വരുന്ന ശബ്ദം. പിന്നെ.... ഒരു സ്ത്രീയുടെ കരച്ചിൽ... അതു ഒരു തോന്നൽ അല്ല. നടന്നു വരുന്ന രൂപം തൊട്ടു മുന്നിൽ. മോഹിനി...?. അതെ. മോഹിനി തന്നെ. അയാൾ ഉറപ്പിച്ചു. അയാളുടെ ഹൃദയസ്പന്ദനം ഉച്ചത്തിലായി.