സ്ത്രീമനസ്സിന്റെ ആഴങ്ങളാല്‍ മലയാളസാഹിത്യത്തെ മനുഷ്യാനുഭവങ്ങളുടെ മറ്റൊരു ലോകമാക്കിമാറ്റിയ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി അവസാനമായി എഴുതിയ നോവലിന്റെ ഏഴാം പതിപ്പ്.
See also Kamala Suraiyya Kamala Suraiyya (b. Kamala Madhavikutty) (Malayalam കമലാ സുരയ്യ / മാധവിക്കുട്ടി)was a major Indian English poet and literateur and at the same time a leading Malayalam author from Kerala state, South India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the fiery poems and explicit autobiography.
നാളുകൾക്ക് ശേഷമാണ് മാധവിക്കുട്ടിയെ വായിക്കുന്നത്... 'വണ്ടിക്കാളകൾ' എന്ന നോവൽ പറയുന്നത് ജീവിതത്തിൽ പല തരം ഭാരങ്ങൾ എടുത്തു തളർന്ന മനുഷ്യരുടെ കഥയാണ്.. വ്യത്യസ്തരായ മനുഷ്യർ, വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങൾ, അനുഭവങ്ങൾ അങ്ങനെയോരോന്നായി പ്രതിപാദിക്കുന്ന രചനാ ശൈലിയാണ്.. നോർത്ത് ഇന്ത്യയിൽ നടക്കുന്ന കഥയായാണ് നോവൽ ആരംഭിക്കുന്നത്. ഇതിൽ പ്രധാനമായും അനസൂയ ബായി എന്ന ഗായികയുടെയും സാദിക്ക് അലി എന്ന ഡോക്ടറുടെയും പ്രണയമാണ് എന്നിലെ വായനക്കാരിയെ മുന്നോട്ടു നയിച്ചത്.. എന്ത് കൊണ്ടോ വലിയ രീതിയിലുള്ള ഒരു ആസ്വാദനം നൽകാൻ നോവലിനു സാധിച്ചിട്ടില്ല.. പലയിടത്തും കഥയും കഥാപാത്രങ്ങളും കൈവിട്ടു പോയിരുന്നു.. ഉചിതമായ ഒരു പരിസമാപ്‌തിയും ഉണ്ടായിരുന്നില്ല . . . . 📚Book - വണ്ടിക്കാളകൾ ✒️Writer- മാധവിക്കുട്ടി 📜Publisher- മാതൃഭൂമി ബുക്സ്
നാളുകൾക്ക് ശേഷമാണ് മാധവിക്കുട്ടിയെ വായിക്കുന്നത്...
'വണ്ടിക്കാളകൾ' എന്ന നോവൽ പറയുന്നത് ജീവിതത്തിൽ പല തരം ഭാരങ്ങൾ എടുത്തു തളർന്ന മനുഷ്യരുടെ കഥയാണ്..
വ്യത്യസ്തരായ മനുഷ്യർ, വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങൾ, അനുഭവങ്ങൾ അങ്ങനെയോരോന്നായി പ്രതിപാദിക്കുന്ന രചനാ ശൈലിയാണ്..
നോർത്ത് ഇന്ത്യയിൽ നടക്കുന്ന കഥയായാണ് നോവൽ ആരംഭിക്കുന്നത്. ഇതിൽ പ്രധാനമായും
അനസൂയ ബായി എന്ന ഗായികയുടെയും സാദിക്ക് അലി എന്ന ഡോക്ടറുടെയും പ്രണയമാണ് എന്നിലെ വായനയെ മുന്നോട്ടു നയിച്ചത്.. എന്ത് കൊണ്ടോ വലിയ രീതിയിലുള്ള ഒരു ആസ്വാദനം നൽകാൻ നോവലിനു സാധിച്ചിട്ടില്ല.. പലയിടത്തും കഥയും കഥാപാത്രങ്ങളും കൈവിട്ടു പോയിരുന്നു.. ഉചിതമായ ഒരു പരിസമാപ്‌തിയും ഉണ്ടായിരുന്നില്ല
വണ്ടിക്കാളകൾ എന്ന പേരിലൂടെ ഭാരം എടുത്ത് തളർന്ന മനുഷ്യരെയാണ് വരച്ചു കാണിക്കുന്നത്. കഥാപാത്രങ്ങളുടെ പേരുകളും സന്ദർഭങ്ങളും ഒന്നും മലയാളത്തിന് യോജിച്ചവ ആയിരുന്നില്ല. അതൊരു പരിഭാഷ പോലെ എനിക്ക് തോന്നി. അതുകൊണ്ടുതന്നെ ആസ്വാദനത്തെ സാരമായി ബാധിച്ചു. സൂര്യനാരായണ റാവുത്തർക്ക് ഒരു ആശുപത്രി ഉണ്ട്. അവിടുത്തെ ഡോക്ടർമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ കഥയാണിത്. അതേ പശ്ചാത്തലത്തിൽ മതം, ജാതി, ലിംഗഭേദം എന്നിവയെ അഭിസംബോധന ചെയ്യുന്നു. സ്നേഹം, കാമം, സൗന്ദര്യം, കുടുംബം, അധികാരം, സമ്പത്ത്, മരണം എന്നീ വിഷയങ്ങളിലൂടെ വലിയ തോതിൽ കടന്നുപോകുന്നു. അനസൂയ ബായിയുടെയും സാദിഖലിയുടെയും പ്രണയമാണ് അല്പം ആകർഷകമായി തോന്നിയത്.
വണ്ടിക്കാളകൾ എന്ന പേരിലൂടെ ഭാരം എടുത്ത് തളർന്ന മനുഷ്യരെയാണ് വരച്ചു കാണിക്കുന്നത്. കഥാപാത്രങ്ങളുടെ പേരുകളും സന്ദർഭങ്ങളും ഒന്നും മലയാളത്തിന് യോജിച്ചവ ആയിരുന്നില്ല. അതൊരു പരിഭാഷ പോലെ എനിക്ക് തോന്നി. അതുകൊണ്ടുതന്നെ ആസ്വാദനത്തെ സാരമായി ബാധിച്ചു. സൂര്യനാരായണ റാവുത്തർക്ക് ഒരു ആശുപത്രി ഉണ്ട്. അവിടുത്തെ ഡോക്ടർമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ കഥയാണിത്. അതേ പശ്ചാത്തലത്തിൽ മതം, ജാതി, ലിംഗഭേദം എന്നിവയെ അഭിസംബോധന ചെയ്യുന്നു. സ്നേഹം, കാമം, സൗന്ദര്യം, കുടുംബം, അധികാരം, സമ്പത്ത്, മരണം എന്നീ വിഷയങ്ങളിലൂടെ വലിയ തോതിൽ കടന്നുപോകുന്നു. അനസൂയ ബായിയുടെയും സാദിഖലിയുടെയും പ്രണയമാണ് അല്പം ആകർഷകമായി തോന്നിയത്.
എന്റെ ഒരു ടേയ്സറ്റിന് പറ്റിയ ശൈലിയോ, കഥാപശ്ചാത്തലമോ അല്ല, അത്കൊണ്ട് തന്നെ അത്ര അസ്വാദ്യകരമായിരുന്നില്ല. മൊത്തത്തില്‍ ഒരു Vague ആയ നോവലായി തോന്നി. ഇഷ്ടപ്പെട്ടത് അനസൂയബായിയുടെ ഭാഗമാണ്. പക്ഷേ അതിന്റെ Conclusion പ്രതീക്ഷകള്‍ക്കൊത്ത് ഉയർന്നില്ല.
A story that touches too many issues in one go. Set in the context of a hospital and its doctors, it addresses religion, caste, and gender. Even race and color come up! Largely traverses through the themes of love, lust, beauty, family, power, wealth, and death.
The characters were drawn out well, but the plot moved too quickly for my liking, almost like the author didn't want to dwell on its proper construction or provide enough details. As usual, there was the breed of femininity, one of woman's unbelievable sacrifice and tolerance, which Kamala Das so easily concocts.
All the strings of the plot are not tied up well. In fact, not at all. The abrupt ending for the novel is a reality-check, though heartbreaking.
First edition was published in 2005, I had to recheck the year because I was wondering if the author has come back from her deathbed to comment on the contemporary India; intolerance, fascism, religious conflicts, corruption. No, she was talking about an India of her times, but we can very well see that our country has not changed at all.
Yes, India is a land of diversity... diverse forms of exploitation.
Only thing changed is, from the Khadi-clad corrupt politician to the saffronized fascists.
As far as the plot is concerned, it is not the best work by Kamala Das, lots of missing links and inconsistencies.