മുത്താരംകാവിലെ മുത്തിപ്പാടത്ത് മാത്തുണ്ണി എന്നൊരു മത്തങ്ങവില്പ്പനക്കാരനുണ്ടായിരുന്നു. കുട്ടയില്‍ മത്തങ്ങയുമായി പാട്ടും പാടി മാത്തുണ്ണി ചന്തയിലേക്ക് പോകുന്ന പോക്ക് ഒന്നു കാണേണ്ടതുതന്നെയാണ്.
മത്തങ്ങാപ്പായസം, മഴമന്ത്രം, ഔഷധസസ്യം തുടങ്ങി ബാലമനസ്സുകളെ പുളകം കൊള്ളിക്കുന്ന പതിന്നാല് കഥകളുടെ സമാഹാരം